തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാ­ന­ത്തിന്‍റെ വാ­യ്­പാ­പ­രി­ധി­യില്‍­നി­ന്ന് 3000 കോ­ടി രൂ­പ മുന്‍­കു­റാ­യി ക­ട­മെ­ടു­ക്കാന്‍ കേ­ന്ദ്രാ­നു­മതി. ഈ വര്‍ഷ­ത്തെ കേ­ര­ള­ത്തി­ന്‍റെ വാ­യ്­പാപ­രി­ധി 37000 കോ­ടി രൂ­പ­യാ­ണ്.

ഈ തു­ക­യില്‍­നി­ന്ന് 5000 കോ­ടി രൂ­പ­ ക­ട­മെ­ടു­ക്കാ­നു­ള്ള അ­നു­മ­തി­യാ­ണ് സം­സ്ഥാ­നം തേ­ടി­യി­രു­ന്നത്. എ­ന്നാല്‍ സം­സ്ഥാ­ന­ത്തിന്‍റെ സാ­മ്പത്തി­ക ഘ­ട­ക­ങ്ങള്‍ അട­ക്കം പരി­ശോ­ധി­ച്ച ശേ­ഷം 3000 കോ­ടി രൂ­പ മാത്രം ക­ട­മെ­ടു­ക്കാ­നാ­ണ് കേന്ദ്രം അ­നുമ­തി നല്‍­കി­യത്.വലി­യ സാ­മ്പത്തി­ക പ്ര­തി­സ­ന്ധി­യു­ള്ള സാ­ഹ­ച­ര്യ­ത്തി­ലാ­ണ് 5000 കോ­ടി ക­ട­മെ­ടു­ക്കാന്‍ കേര­ളം അ­നുമ­തി തേ­ടി­യ­ത്. നി­ല­വില്‍ 3000 കോ­ടി ക­ട­മെ­ടു­ക്കാന്‍ അ­നുമ­തി നല്‍­കി­യ­തോ­ടെ സം­സ്ഥാ­ന­ത്തിന്‍റെ ­ ത­ത്­ക്കാല­ത്തെ പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­ര­മാ­കു­മെ­ന്നാ­ണ് സൂ­ചന. അ­തേ­സമ­യം ക­ഴി­ഞ്ഞ വര്‍­ഷം കേ­ര­ള­ത്തി­ന് 5000 കോ­ടി മുന്‍­കൂ­ര്‍ വാ­യ്­പ­യ്­ക്ക് ­കേന്ദ്രം അ­നുമ­തി നല്‍­കി­യി­രു­ന്നു

LEAVE A REPLY

Please enter your comment!
Please enter your name here