കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ മികച്ച വിജയം ആവര്‍ത്തിക്കുമെന്ന് വി.എന്‍. വാസവനും ജോസ് കെ. മാണിയും. എംപി എന്ന നിലയിലെ പ്രവര്‍ത്തന മികവും നടപ്പാക്കിയ പദ്ധതികളും രാഷ്‌ട്രീയസംശുദ്ധതയും നേട്ടമാകും.എംപി ഫണ്ട് വിനിയോഗത്തില്‍ എ പ്ലസ് നേടിയതും ഒട്ടേറെ വികസനം കാഴ്ചവച്ചതും വോട്ടായി മാറും. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫില്‍ എത്തിയതിന്‍റെ ശക്തി തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ആറു റൗണ്ട് മണ്ഡലപര്യടനവും 1198 ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി. അഞ്ചു തവണ എല്‍ഡിഎഫ് സ്‌ക്വാഡ് വീടുസന്ദര്‍ശനം നടത്തി.തോമസ് ചാഴികാടന്‍ വിജയിച്ചാല്‍ ബിജെപിയില്‍ പോകില്ലെന്നുള്ള ഉറപ്പാണ് എല്‍ഡിഎഫിനു നല്‍കാനുള്ളത്. 13 മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 148 കോണ്‍ഗ്രസ് നേതാക്കള‍ ബിജെപിയിലേക്ക് ചേക്കേറി. കെ. കരുണാകരന്‍റെയും എ.കെ. ആന്‍റണിയുടെയും മക്കളും ബിജെപിയിലെത്തി.രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നതാണ് എല്‍ഡിഎഫിന്‍റെ ഗാരന്‍റി. ബിജെപിയുടെ എന്‍ഡിഎ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ആ നിമിഷം ഇന്ത്യ മുന്നണിയില്‍ പിളര്‍പ്പുണ്ടാക്കി ഭരണം പിടിക്കും. ഗോവയിലും ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെ ഭരണ അട്ടിമറി കണ്ടതാണ്.ന്യൂനപക്ഷസുരക്ഷ ഉറപ്പാക്കുമെന്ന് ബിജെപി ഗാരന്‍റി നല്‍കുന്നില്ല. മണിപ്പുരില്‍ ഇപ്പോഴും നിലവിളിയും തീയും ശമിച്ചിട്ടില്ല. തെലുങ്കാനയില്‍ മദര്‍ തെരേസയുടെ സ്ഥാപനം ആക്രമിക്കപ്പെട്ടു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങളുടെ ഭാവി ആശങ്കയിലാണ്. പത്രസമ്മേളനത്തില്‍ വിബി ബിനു, എ. വി റസ്സല്‍, കെ. അനില്‍കുമാര്‍, പ്രഫ. ലോപ്പസ് മാത്യു എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here