കാസര്‍­ഗോ­ഡ്: പ­ന­ത്ത­ടി­യില്‍ വ­ന­ത്തി­നു­ള്ളില്‍ വെ­ള്ള­മെ­ടു­ക്കാന്‍ പോ­യ യു­വാ­വി­ന് കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ പ­രി­ക്ക്. മൊട്ട­യംകൊ­ച്ചി കോ­ള­നി­യി­ലെ ഉ­ണ്ണി­­ക്കാ­ണ് പ­രി­ക്കേ­റ്റത്.ഇ­യാ­ളെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാറ്റി. പ­രി­ക്ക് ഗു­രു­ത­ര­മ­ല്ലെ­ന്നാ­ണ് വി­വരം. വ­നാ­തിര്‍­ത്തി­യില്‍ താ­മ­സി­ക്കു­ന്ന ഇ­വര്‍ വ­ന­ത്തില്‍­നി­ന്ന് പൈ­പ്പി­ലൂ­ടെ­യാ­ണ് വീ­ട്ടി­ലേ­ക്ക് വെ­ള്ള­മെ­ത്തി­ക്കു­ന്ന­ത്.

ഇ­ന്ന് രാ­വി­ലെ പൈ­പ്പി­ലൂ­ടെ ജ­ലം എ­ത്താ­തി­രു­ന്ന­തോ­ടെ ഇ­ത് അ­ന്വേ­ഷി­ക്കാന്‍ വ­ന­ത്തി­ലേ­ക്ക് പോ­യ­താ­ണ് ഉണ്ണി .പ്ര­ശ്‌­നം പ­രി­ഹ­രി­ച്ച് മ­ട­ങ്ങു­മ്പോള്‍ ഉ­ണ്ണി കാ­ട്ടാ­ന­യു­ടെ മു­ന്നില്‍­പ്പെ­ടു­ക­യാ­യി­രുന്നു.തു­മ്പിക്കൈകൊ­ണ്ടു­ള്ള അ­ടി­യേ­റ്റാ­ണ് ഉ­ണ്ണി­ക്ക് പ­രി­ക്കേ­റ്റത്. സ­മീപ­ത്തെ തോ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്ന ടാ­പ്പിം­ഗ് തൊ­ഴി­ലാ­ളി­ക­ളാ­ണ് ഇ­യാ­ളെ ആ­ശു­പ­ത്രി­യി­ൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here