വ­യ­നാ­ട്: ആ­ളെ­ക്കൊല്ലി കാട്ടാ­ന­യെ പി­ടി­കൂ­ടാ­നു­ള്ള ദൗത്യം നാലാം ദി­വ­സവും തു­ട­രുന്നു. നി­ല­വില്‍ വ­യ­നാ­ട് കാ­ട്ടി­ക്കു­ള­ത്തി­ന­ടു­ത്ത് ഇ­രു­മ്പു­പാ­ല­ത്തി­ന് സ­മീ­പ­മാ­ണ് ആ­ന­ ഉ­ള്ളത്. ആ­ന­യു­ടെ സാ­ന്നിധ്യം ക­ണ­ക്കി­ലെ­ടു­ത്ത് പ്ര­ദേ­ശ­വാ­സി­കള്‍ ജാഗ്ര­ത പാ­ലി­ക്ക­ണ­മെ­ന്ന് വ­നം­വ­കു­പ്പ് അ­റി­യിച്ചു.ചെറിയ പൊ­ന്ത­ക്കാ­ടു­കള്‍ ഉ­ണ്ടെ­ങ്കിലും താ­ര­ത­മ്യേ­ന നി­രപ്പാ­യ പ്ര­ദേ­ശ­ത്താ­ണ് ആ­ന ഇ­പ്പോ­ഴു­ള്ള­ത്. ദൗ­ത്യ­സം­ഘം നി­ല­വില്‍ ആ­ന­യു­ടെ 400 മീ­റ്റര്‍ അ­ക­ലെ­യാ­ണു­ള്ളത്.

ട്രാ­ക്കിം­ഗ് സം­ഘം സാ­ഹ­ച­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ച ശേ­ഷ­മാകും മ­യ­ക്കു­വെ­ടി വ­യ്­ക്കാ­നു­ള്ള വെ­റ്റിന­റി സം­ഘം ആ­ന­യ്­ക്ക് സ­മീ­പ­ത്തേ­ക്ക് നീ­ങ്ങുകമയക്കുവെടി വച്ച് പിടിക്കുന്ന മുറയ്ക്ക് ആനയെ പാർപ്പിക്കുന്നതിനു മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ആസ്ഥാനത്ത് പന്തി സജ്ജമാക്കിവരികയാണ്.

മയക്കുവെടി പ്രയോഗിക്കാൻ ഉതകും വിധത്തിൽ തുറസായ സ്ഥലത്ത് ആന നിലയുറപ്പിക്കാത്തതാണ് കഴിഞ്ഞ മൂന്നു ദിവസും ദൗത്യത്തിനു തടസമായത്. ആനയെ പിടിക്കാത്തതിൽ ജനക്കൂട്ടം തിങ്കളാഴ്ചയും പ്രതിഷേധവുമായി രംഗത്തുവന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹചര്യം വിശദീകരിച്ചശേഷമാണ് ആളുകൾ ശാന്തരായത്. 200 അംഗങ്ങൾ അടങ്ങുന്നതാണ് ബേലുർ മഖ്നയെ പിടിക്കുന്നതിനു നിയോഗിച്ച ദൗത്യസംഘം.

LEAVE A REPLY

Please enter your comment!
Please enter your name here