കോഴിക്കോട്: റി­യാ­സ് മൗല­വി വ­ധ­ക്കേ­സിലെ പ്ര­തിക­ളെ വെ­റു­തേ വി­ട്ട കോട­തി വി­ധി ഞെ­ട്ടി­ക്കു­ന്ന­തെ­ന്ന് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. ശാ­സ്­ത്രീ­യ പരി­ശോധ­നാ ഫ­ല­ങ്ങളും സാക്ഷി­മൊ­ഴി­കളും ഉ­ണ്ടാ­യി­രു­ന്നിട്ടും പ്രോ­സി­ക്യൂഷന്‍റെ ക­ണ്ട­ത്ത­ലു­കള്‍ കോടതി ശ­രി­വ­ച്ചി­ല്ലെ­ന്ന് മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു.

കേ­സ് ന­ട­ത്തി­പ്പ് സു­ത്യാ­ര്യ­മാ­യി­രുന്നു. റി­യാ­സ് മൗ­ല­വി­യു­ടെ കു­ടും­ബ­ത്തി­ന് പോലും കേ­സ് ന­ട­ത്തി­പ്പില്‍ പ­രാ­തി ഉ­ണ്ടാ­യി­രു­ന്നില്ല.കേ­സ് ന­ട­ത്തി­പ്പില്‍ ഒ­തു ത­ര­ത്തി­ലു­മുള്ള വീഴ്­ച ഉ­ണ്ടാ­യി­ട്ടില്ല. ജാ­ഗ്ര­ത­യോ­ടെ­യു­ള്ള അ­ന്വേ­ഷ­ണ­മാ­ണ് ന­ട­ന്ന­ത്. കേ­സില്‍ സ­മ­യ­ബ­ന്ധി­ത­മാ­യി കു­റ്റ­പത്രം സ­മര്‍­പ്പി­ച്ചു.

മൗ­ല­വി­യു­ടെ ഘാ­ത­കര്‍­ക്ക് അര്‍­ഹമാ­യ ശി­ക്ഷ ഉ­റ­പ്പാ­ക്കാന്‍ സര്‍­ക്കാര്‍ പ്ര­തി­ജ്ഞാ­ബ­ദ്ധ­മാണ്. അ­തി­നാ­യി നി­യ­മ­ത്തി­ന്‍റെ എല്ലാ സാ­ധ്യ­ത­കളും തേ­ടു­മെന്നും മു­ഖ്യ­മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here