ആലപ്പു­ഴ: വെണ്മണി പുന്തലയില്‍ ഭാര്യയെ വെ­ട്ടി­ക്കൊ­ല­പ്പെ­ടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടു­ക്കി. ഷാ­ജി-ദീ­പ്­തി ദ­മ്പ­തി­ക­ളാ­ണ് മ­രി­ച്ചത്. ഇന്ന് രാവിലെ 6.45ന് ആയിരുന്നു സംഭ­വം.കു­ടും­ബ­പ്ര­ശ്‌­നങ്ങ­ളെ തു­ടര്‍­ന്നു­ള്ള വ­ഴ­ക്കാ­ണ് അ­ക്ര­മ­ത്തി­ലേ­ക്ക് ന­യി­ച്ച­തെ­ന്നാ­ണ് പോ­ലീ­സി­ന്‍റെ നി­ഗ­മനം. അ­ഞ്ചും ആറും വ­യ­സു­ള്ള ര­ണ്ട് കു­ട്ടി­ക­ളും ഇ­വര്‍­ക്കുണ്ട്.

ഇ­രു­വരും ത­മ്മി­ലുണ്ടാ­യ വ­ഴ­ക്കാ­ണ് കൊ­ല­പാ­ത­ക­ത്തില്‍ ക­ലാ­ശി­ച്ചത്. വ­ഴ­ക്കി­ന് പി­ന്നാ­ലെ അ­ടു­ക്ക­ള­യി­ലേ­ക്ക് പോയ ദീ­പ്­തി­യു­ടെ ക­ഴു­ത്തില്‍ ഷാ­ജി വെ­ട്ടുക­ത്തി ഉ­പ­യോ­ഗി­ച്ച് വെ­ട്ടു­ക­യാ­യി­രുന്നു. ആ­ക്ര­മ­ണ­ത്തില്‍ ദീ­പ്­തി­യു­ടെ ശിര­സ് ശ­രീ­ര­ത്തില്‍­നി­ന്ന് വേര്‍­പെ­ട്ടെ­ന്നാ­ണ് വി­വരം.പി­ന്നാ­ലെ ഷാ­ജി കി­ട­പ്പു­മു­റി­യി­ലെ ഫാ­നില്‍ കെ­ട്ടി­തൂ­ങ്ങി മ­രിച്ചു. ബഹ­ളം കേ­ട്ട് നാ­ട്ടു­കാര്‍ ഓ­ടി­വ­ന്ന­പ്പോള്‍ ഇ­രു­വ­രെയും മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. മൃ­ത­ദേ­ഹ­ങ്ങള്‍ സ­മീപ­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here