പാ­ല­ക്കാ­ട്: കൊ­ഴി­ഞ്ഞാ­മ്പാ­റ­യില്‍ സ­ഹോ­ദര­ന്‍റെ കു­ത്തേ­റ്റ യു­വാ­വ് മ­രിച്ചു. കു­ലു­ക്കപ്പാ­റ പ­ഴ­നി­യാര്‍ പാള­യം സ്വ­ദേ­ശി രം­ഗ­സ്വാ­മി ആ­ണ് മ­രി­ച്ച­ത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലി­രി­ക്കെ­യാ­ണ് മ­രണം.

തി­ങ്ക­ളാഴ്­ച രാ­ത്രി­യി­ലാ­ണ് സം­ഭവം. മ­ദ്യ­പി­ച്ചെ­ത്തി­യ രം­ഗ­സ്വാ­മി അമ്മ­യെ ആ­ക്ര­മി­ക്കുന്ന­ത് ത­ട­യാന്‍ ശ്ര­മി­ക്കുന്ന­തി­നി­ടെ അ­നുജന്‍ മ­ഹേ­ന്ദ്രന്‍ ഇ­യാ­ളെ കു­ത്തു­ക­യാ­യി­രുന്നു. ഗു­രു­ത­ര­മാ­യി പരിക്കേ­റ്റ ഇ­യാ­ളെ തൃ­ശൂര്‍ മെ­ഡി­ക്കല്‍ കോള­ജ് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യി­രുന്നു. ഇ­വി­ടെ ചി­കി­ത്സ­യി­ലി­രി­ക്കെ­ ഇ­ന്ന് രാ­വി­ലെ­യാ­ണ് മ­രണം.സം­ഭ­വ­ത്തില്‍ പ്ര­തി മ­ഹേ­ന്ദ്ര­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തു. രം­ഗ­സ്വാ­മി മ­ദ്യ­പി­ച്ചെ­ത്തി ബ­ഹ­ള­മു­ണ്ടാ­ക്കുന്ന­ത് പ­തി­വാ­ണെ­ന്നാ­ണ് വി­വരം.

LEAVE A REPLY

Please enter your comment!
Please enter your name here