കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റിക്കാർഡുകൾ കീഴടക്കി മുന്നേറുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,495 രൂപയിലെത്തി.

ശനിയാഴ്ച ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു. ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്. ഈ മാസം ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്ന് ബുധനാഴ്ച 600 രൂപ വര്‍ധിച്ച് 51,000 കടന്നു. ശനിയാഴ്ച ഒറ്റയടിക്ക് 960 രൂപ കൂടി 5,2000 പിന്നിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here