ഇ­റ്റാ­നഗര്‍: മ­ല­യാ­ളി ദ­മ്പ­തി­കളും സു­ഹൃത്താ­യ അ­ധ്യാ­പി­കയും അ­രു­ണാ­ച­ൽ പ്രദേശിലെ ഇ­റ്റാ­ന­ഗ­റി­ലു­ള്ള ഹോ­ട്ടല്‍ മു­റി­യില്‍ മ­രി­ച്ച നി­ല­യില്‍. കോട്ട­യം മീനടം സ്വ­ദേ­ശി­കളാ­യ ന­വീന്‍ ഭാ­ര്യ ദേവി, ഇ­വ­രു­ടെ സു­ഹൃ­ത്തായ വട്ടിയൂർകാവ് സ്വദേശി ആ­ര്യ എ­ന്നി­വ­രാ­ണ് മ­രി­ച്ചത്.

ദേഹ­ത്ത് മു­റി­വു­കള്‍ വ­രു­ത്തി ര­ക്തം വാര്‍­ന്ന നി­ല­യി­ലാ­ണ് മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ത്തി­യത്. മൃ­ത­ദേ­ഹ­ത്തി­ന് സ­മീ­പ­ത്തു­നി­ന്ന് ആ­ത്മ­ഹ­ത്യാ­ക്കു­റിപ്പും ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. സ­ന്തോ­ഷ­ക­ര­മാ­യി ന­മ്മള്‍ ജീ­വി­ച്ചു ഇ­നി പോ­വു­ക­യാ­ണ് എ­ന്നാ­ണ് കു­റി­പ്പി­ലു­ള്ളത്.

തി­രു­വ­ന­ന്ത­പുര­ത്തെ സ്വ­കാ­ര്യ സ്­കൂ­ളി­ലെ അ­ധ്യാ­പി­ക­യാ­യി­രു­ന്നു മ­രി­ച്ച ആര്യ. ഇവ­രെ കാ­ണാ­താ­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് വ­ട്ടി­യൂര്‍­കാ­വ് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ട­ങ്ങി­യി­രുന്നു.അ­ന്വേഷ­ണം ന­ട­ത്തി­വ­രു­ന്ന­തി­നിടെയാ­ണ് ഇ­റ്റാ­ന­ഗ­റില്‍ ഇവ­രെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്.

ഇ­തി­നി­ടെ ഇ­തേ സ്­കൂ­ളില്‍ ആര്യ­യൊ­ടൊപ്പം നേര­ത്തേ പഠി­പ്പി­ച്ചി­രു­ന്ന ദേ­വി­യെയും ഭര്‍­ത്താ­വി­നെയും കാ­ണാതാ­യ വിവ­രം പോ­ലീ­സി­ന് കിട്ടി. ഇ­വര്‍ മൂ­വരും ഒരുമിച്ച് വി­മാ­ന­ത്തില്‍ ഗോ­ഹ­ട്ടി­യി­ലേ­ക്ക് പോ­യ­താ­യി പി­ന്നീ­ട് വിവ­രം ല­ഭി­ച്ചി­രുന്നു.ന­വീ­നും ദേ­വി­യും ടൂര്‍ പോ­വു­ക­യാ­ണെ­ന്ന് പ­റ­ഞ്ഞാ­ണ് വീ­ട്ടില്‍­നി­ന്ന് ഇ­റ­ങ്ങി­യ­ത്. അ­തി­നാല്‍ ബ­ന്ധു­ക്കള്‍­ക്ക് സംശ­യം ഉ­ണ്ടാ­യി­രു­ന്നില്ല.ഇ­വര്‍ മ­രി­ക്കാ­നി­ടയാ­യ സാ­ഹ­ചര്യം എ­ന്താ­ണെ­ന്ന് വ്യ­ക്ത­മല്ല. മ­ര­ണാന­ന്ത­ര ജീ­വി­ത­ത്തെ­ക്കു­റി­ച്ച് ഇ­വര്‍ ഇന്‍റര്‍­നെ­റ്റില്‍ തിര­ഞ്ഞി­ട്ടു­ണ്ടെ­ന്ന് ഫോ­ണി­ലെ സെര്‍­ച്ച് ഹി­സ്­റ്റ­റി­യില്‍­നി­ന്ന് പോ­ലീ­സ് ക­ണ്ടെ­ത്തി­യി­രുന്നു

LEAVE A REPLY

Please enter your comment!
Please enter your name here