തൃ­ശൂര്‍: കാറ­ളം ചെ­മ്മ­ണ്ട­യില്‍ ഭാ­ര്യ­യെ വെ­ട്ടി­പ്പ­രി­ക്കേല്‍­പ്പി­ച്ച ശേ­ഷം ഭര്‍­ത്താ­വ് ജീ­വ­നൊ­ടു­ക്കാന്‍ ശ്ര­മിച്ചു. ചെ­മ്മ­ണ്ട സ്വ­ദേ­ശി സാ­ബു­വാ­ണ് ഭാ­ര്യ ദീ­പ്­തി­യെ ആ­ക്ര­മി­ച്ച­ത്.

ഇ­വരെ സമീപത്തെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്. ഇ­രു­വരും അ­പ­ക­ടനി­ല തര­ണം ചെ­യ്­തി­ട്ടുണ്ട്. ഇ­ന്ന് പു­ലര്‍­ച്ചെ­യാ­ണ് സം­ഭവം. വാ­ക്കത്തി­കൊ­ണ്ട് ദീ­പ്­തിയെ വെ­ട്ടി­പ്പ­രി­ക്കേല്‍­പ്പി­ച്ച ശേ­ഷം സാ­ബു വി­ഷം ക­ഴി­ക്കുകയും കൈ­ഞര­മ്പ് മു­റി­ക്കു­ക­യുമായിരുന്നു.സ­മീ­പ­വാ­സി­ക­ളാ­ണ് ഇ­രു­വ­രെയും ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച­ത്. കു­ടും­ബ­വ­ഴ­ക്കാ­ണ് ആ­ക്ര­മ­ണ­ത്തില്‍ ക­ലാ­ശി­ച്ച­തെ­ന്നാ­ണ് പോ­ലീ­സി­ന്‍റെ നി­ഗ­മനം

LEAVE A REPLY

Please enter your comment!
Please enter your name here