കോ­ഴി­ക്കോട്: ക­ക്കയ­ത്ത് കാട്ടു­പോ­ത്തി­ന്‍റെ കു­ത്തേ­റ്റ് മ­രി­ച്ച ഏ­ബ്ര­ഹാ­മി­ന്‍റെ മൃ­ത­ദേ­ഹം വീ­ട്ടി­ലെ­ത്തി­ച്ചു. ഇ­ന്ന് നാ­ലി­ന് കക്ക­യം സെന്‍റ് സെ­ബാ­സ്­റ്റ്യന്‍­സ് പ­ള്ളി­യി­ലാ­ണ് സം­സ്­കാ­രം.സം­സ്‌കാ­ര ശു­ശ്രൂ­ഷ­കള്‍­ക്ക് താ­മ­ര­ശേ­രി രൂപ­താ ബിഷ­പ്പ് മാര്‍ റെ­മിജി­യോ­സ് ഇ­ഞ്ച­നാ­നി­യില്‍ നേ­തൃത്വം നല്‍കും. മേ­ഖ­ല­യില്‍ പ്ര­തിഷേ­ധസാധ്യ­ത ക­ണ­ക്കി­ലെ­ടു­ത്ത് വന്‍ പോ­ലീ­സ് സ­ന്നാഹ­ത്തെ വി­ന്യ­സി­ച്ചി­ട്ടുണ്ട്.

ചൊ­വ്വാ­ഴ്­ച­യാ­ണ് ഏബ്രഹാം കാട്ടു­പോ­ത്തി­ന്‍റെ ആക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ടത്. ര­ണ്ട് ദിവ­സം നീ­ണ്ട പ്ര­തി­ഷേ­ധത്തി­നൊ­ടു­വില്‍ ഇ­ന്നാ­ണ് മൃ­ത­ദേഹം ഇന്‍­ക്വ­സ്റ്റ്, പോ­സ്റ്റ്‌­മോര്‍­ട്ടം ന­ട­പ­ടി­കള്‍­ക്കാ­യി വി­ട്ടു­നല്‍­കി­യത്. ന­ഷ്ട­പ­രി­ഹാ­രമാ­യ പ­ത്ത് ല­ക്ഷം രൂ­പ ഉടന്‍ കൈമാ­റുന്ന­ത് ഉള്‍­പ്പെ­ടെ­യുള്ള ആ­വ­ശ്യ­ങ്ങള്‍­ക്ക് ഉറ­പ്പ് ല­ഭി­ച്ച­തോ­ടെ­യാ­ണ് മൃ­ത­ദേ­ഹം വി­ട്ടു­നല്‍­കാന്‍ ബ­ന്ധു­ക്കളും നാ­ട്ടു­കാരും ത­യാ­റാ­യത്.

LEAVE A REPLY

Please enter your comment!
Please enter your name here