ഇ­ടുക്കി: അ­ടി­മാ­ലി­ക്ക് സ­മീ­പം­ തോ­ക്കു­പാ­റ­യില്‍ വി­നോ­ദ­സ­ഞ്ചാ­രി­ക­ളു­ടെ വാഹ­നം മ­റി­ഞ്ഞു. അ­പ­ക­ട­ത്തില്‍ 17 പേര്‍­ക്ക് പ­രി­ക്കേറ്റു. ഇവ­രെ സ­മീപ­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി.ആ­രു­ടെയും പ­രി­ക്ക് ഗു­രു­ത­ര­മല്ല. ത­മി­ഴ്‌­നാ­ട്ടി­ലെ തൃ­ച്ചി­യില്‍­നി­ന്ന് തൃ­ശൂ­രി­ലേ­ക്ക് പോ­യ വാ­ഹ­ന­മാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. തോ­ക്കു­പാ­റ­യ്­ക്ക­ടു­ത്തു­ള്ള വ­ള­വില്‍വ­ച്ച് നി­യ­ന്ത്ര­ണം വി­ട്ട വാഹ­നം കൊ­ക്ക­യി­ലേ­ക്ക് മ­റി­യു­ക­യാ­യി­രു­ന്നു. എ­ന്നാല്‍ ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്ന മ­ര­ത്തില്‍ വാഹ­നം ത­ങ്ങി നി­ന്ന­തി­നാല്‍ വലി­യ അ­പക­ടം ഒ­ഴി­വായി.ഇ­തുവ­ഴി എത്തിയ മോ­ട്ടോര്‍ വാ­ഹ­നവ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥ­രും നാ­ട്ടു­കാരും ചേര്‍­ന്നാ­ണ് ര­ക്ഷാ­പ്ര­വര്‍ത്ത­നം ന­ട­ത്തി­യ­ത്. സ്­ത്രീ­കളും കു­ട്ടി­കളും അ­ട­ക്ക­മു­ള്ള­വ­രാണ് വാ­ഹ­ന­ത്തില്‍ ഉ­ണ്ടാ­യി­രു­ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here