ഇ­ടുക്കി: വ­ണ്ടി­പ്പെ­രി­യാ­റില്‍ ഛര്‍­ദി­യെ­തു­ടര്‍­ന്ന് ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച അ­ഞ്ച് വ­യ­സു­കാ­രി മ­രിച്ചു. വ­ണ്ടി­പ്പെ­രി­യാര്‍ സ്വ­ദേ­ശി ഷി­ജോ­യു­ടെ മ­കള്‍ ആ­ര്യ­യാ­ണ് മ­രി­ച്ചത്.ചൊ­വ്വാഴ്ച വൈ­കി­ട്ടാ­ണ് സം­ഭ­വം. ഛര്‍­ദി­യെ­തു­ടര്‍­ന്നാ­ണ് കു­ട്ടി­യെ വ­ള്ള­ക്ക­ട­വി­ലു­ള്ള സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. ഇ­വി­ടെനി­ന്ന് ചി­കി­ത്സ നല്‍­കി വീ­ട്ടി­ലേ­ക്ക് പ­റ­ഞ്ഞ­യ­ച്ചി­രുന്നു.

രാത്രി വീ­ണ്ടും ഛര്‍­ദി ഉ­ണ്ടാ­യ­തോ­ടെ കു­ട്ടി­യെ വീണ്ടും ഇ­തേ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും വി­ദ­ഗ്­ധ ചി­കി­ത്സ­യ്­ക്കാ­യി മ­റ്റൊ­രു ആ­ശു­പ­ത്രി­യി­ലേ­ക്ക് റ­ഫര്‍ ചെ­യ്യു­ക­യാ­യി­രുന്നു. പി­ന്നാ­ലെ മ­റ്റൊ­രു സ്വ­കാ­ര്യ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കി­ലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ലമൃ­ത­ദേ­ഹം പീ­രു­മേ­ട് താ­ലൂ­ക്ക് ആ­ശു­പ­ത്രി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­കയാണ്. പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേഷ­മേ മ­ര­ണ­കാര­ണം വ്യ­ക്ത­മാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here