പാലക്കാ­ട്: കോ­ട്ടാ­യില്‍ ഐ­സ്­ക്രീ­മില്‍ വി­ഷം ചേര്‍­ത്ത് ക­ഴി­ച്ചതിനെ തുടർന്ന് ചി­കി­ത്സ­യി­ലാ­യി­രു­ന്ന­ യുവ­തി മ­രിച്ചു. ബിന്‍­സി(37) ആ­ണ് ഇ­ന്ന് രാ­വി­ലെ മ­രി­ച്ചത്.വി­ഷം ക­ഴി­ച്ച ഇ­വ­രു­ടെ മൂന്ന് വ­യ­സു­ള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോ­ള­ജ് ആശുപത്രിയിൽ ചികിത്സയിൽ തു­ട­രു­ക­യാണ്. കുഞ്ഞ് അപകടനില തരണം ചെ­യ്­ത­താ­യാ­ണ് വി­വ­രം.

പ­ത്ത് ദിവ­സം മു­മ്പ് ഭര്‍തൃ­വീ­ട്ടി­ൽ വച്ചാണ് ബിന്‍­സി കു­ഞ്ഞു­മാ­യി ജീ­വ­നൊ­ടു­ക്കാന്‍ ശ്ര­മി­ച്ചത്. ഭര്‍­ത്താ­വ് സു­രേഷ് പു­റത്തു­പോ­യ സ­മ­യ­ത്ത് ഐ­സ്­ക്രീ­മില്‍ വി­ഷം ചേര്‍­ത്ത് കു­ഞ്ഞി­ന് നല്‍കി­യ ശേ­ഷം ഇ­വരും ക­ഴി­ക്കു­ക­യാ­യി­രുന്നു.സു­രേ­ഷ് തി­രി­കെ വീ­ട്ടി­ലെ­ത്തി­യ­പ്പോള്‍ ഇ­രു­വ­രെയും അ­ബോ­ധാ­വ­സ്ഥ­യില്‍ ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്ന് ഉ­ടന്‍ സമീപത്തെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചു. പി­ന്നീ­ട് വി­ദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാ­റ്റു­ക­യാ­യി­രുന്നു.കുടുംബപ്രശ്‌­നമാണോ ആത്മഹത്യയിലേക്ക് ന­യി­ച്ച­തെ­ന്നുള്‍­പ്പെ­ടെ പോ­ലീ­സ് അ­ന്വേ­ഷി­ച്ച് വ­രി­ക­യാണ്.

LEAVE A REPLY

Please enter your comment!
Please enter your name here