കൊല്ലം: അ­സി. പ­ബ്ലി­ക് പ്രോ­സി­ക്യൂ­ട്ടര്‍ അനീ­ഷ്യ ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തില്‍ അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ത്ത­ര­വി­ട്ട് ഡ­യ­റ­ക്ടര്‍ ജ­ന­റല്‍ ഓ­ഫ് പ്രോ­സി­ക്യൂഷന്‍. ര­ണ്ടാ­ഴ്­ച­യ്­ക്കു­ള്ളില്‍ അ­ന്വേഷ­ണം നട­ത്തി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്കാ­നാ­ണ് നിര്‍­ദേശം.

50 പേജുകളുള്ള ഇവരുടെ ഡയറിക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മ­റ്റൊ­രു എ­പി­പി­ക്കെ­തിരാ­യ വി­വ­രാ­വ­കാ­ശം പിന്‍­വ­ലി­ക്ക­ണ­മെ­ന്ന് പറ­ഞ്ഞ് ജില്ല­യി­ലെ പ്രധാ­ന അ­ഭി­ഭാ­ഷ­കന്‍ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്ന് ഡ­യ­റി­ക്കു­റി­പ്പില്‍ പ­റ­യുന്നു.ഭ­രി­ക്കുന്ന­ത് ഞ­ങ്ങ­ളു­ടെ പാര്‍­ട്ടി­യാണെന്നും വി­വ­രാ­വ­കാ­ശം പിന്‍­വ­ലി­ച്ചി­ല്ലെ­ങ്കില്‍ കാസര്‍­ഗോ­ട്ടേ­യ്­ക്ക് സ്ഥ­ലം­മാ­റ്റുമെന്നായിരുന്നു ഭീഷണി.ഡെ­പ്യൂ­ട്ടി ജ­ന­റല്‍ ഓ­ഫ് പ്ര­സി­ക്യൂ­ഷന്‍ കെ.ഷീ­ബ­യ്­ക്കാ­ണ് അ­ന്വേ­ഷ­ണ ചുമ­തല. പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ജീവനൊടുക്കിയ അനീഷ്യ.

LEAVE A REPLY

Please enter your comment!
Please enter your name here