തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യു­തി യൂണിറ്റിന് 19 പൈ­സ വ­ച്ച് സര്‍ചാര്‍ജ് ഈ­ടാ­ക്കും.ക­ഴി­ഞ്ഞ ആ­റ് മാ­സ­മാ­യി നി­ല­വി­ലുള്ള ഒമ്പ­ത് പൈസയ്ക്ക് പു­റമെ 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെ­ടു­ത്താ­നാ­ണ് പുതിയ തീ­രു­മാനം. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്ന­ത്.

അതേസമയം സംസ്ഥാനത്ത് മേ­ഖ­ല തി­രി­ച്ചുള്ള വൈ­ദ്യു­തി നി­യ­ന്ത്ര­ണ­ത്തി­ന്‍റെ ഗു­ണം കി­ട്ടി­ത്തു­ട­ങ്ങി­യെ­ന്ന് മന്ത്രി കെ.കൃ­ഷ്­ണന്‍­കുട്ടി പ്രതികരിച്ചു. ഒ­രൊ­റ്റ ദിവ­സം കൊ­ണ്ട് 200 മെ­ഗാ­വാ­ട്ട് ഉ­പ­യോ­ഗം കു­റ­ഞ്ഞെ­ന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here