കൊച്ചി: തൃപ്പൂണി­ത്തു­റ പ­ട­ക്ക­ശാ­ല­യി­ലുണ്ടായ സ്‌­ഫോ­ട­ന­ത്തില്‍ കേ­സെ­ടു­ത്ത് പോ­ലീസ്. പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ­യാ­ണ് തൃപ്പൂണി­ത്തുറ പോലീസ് കേ­സെ­ടു­ത്തത്.

മനപ്പൂര്‍വം അല്ലാത്ത നര­ഹത്യാവകുപ്പ് ചുമത്തി­യാ­ണ് കേ­സ്. സം­ഭ­വ­ത്തില്‍ നാ­ല് പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്. ഇവ­രെ ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്.കേ­സിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അ­മ്പ­ല­ക­മ്മിറ്റി ഭാരവാഹികള്‍ ഒ­ളി­വി­ലു­മാണ്

LEAVE A REPLY

Please enter your comment!
Please enter your name here