ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് എതിരേ ഡൽഹിയിൽ നടക്കുന്ന സമരത്തെ കക്ഷി രാഷ്ട്രീയത്തിന് അധീതമായി കാണണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും ജനവിരുദ്ധമായ നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഡൽഹിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് സവിശേഷ സമരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇല്ലാത്ത അധികാരങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നേരേ പ്രയോഗിക്കുന്നത്. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കേരളത്തിന്‍റെ നീക്കങ്ങളെ ഏത് വിധേനയും ബുദ്ധിമുട്ടിൽ ആക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.അതിജീവനത്തിന് വേണ്ടിയാണ് സമരം നടത്തുന്നത്. ആരെയും തോൽപ്പിക്കൻ അല്ല. സാമ്പത്തിക ഫെഡറലിസത്തെ തകർത്ത് എറിയുകയാണ് കേന്ദ്ര സർക്കാരിന്‍റെ ഉദ്ദേശ്യം. സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ കേന്ദ്രം സ്വന്തം പദ്ധതികൾ ആക്കി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here