എല്‍ഡിഎഫില്‍ വീണ്ടും ചര്‍ച്ച;മുണ്ടക്കയം സീറ്റ് കേരള കോണ്‍ഗ്രസ് -എം താത്പര്യപ്പെട്ടെങ്കിലും സിപിഎം തയാറായില്ല.

കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ധാരണയായില്ല. ഇന്നു വീണ്ടും ചര്‍ച്ച നടക്കും. ഇന്നലെ പ്രരംഭ ചര്‍ച്ചയില്‍ പുതിയ ഡിവിഷനായ തലനാടിനുവേണ്ടി സിപിഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദമുന്നയിച്ചു. സീറ്റുകള്‍ വച്ചുമാറുന്ന കാര്യത്തിലും ചര്‍ച്ച നടന്നു.നിലവില്‍ സിപിഎം ഒമ്പത്, കേരള കോണ്‍ഗ്രസ് -എം ഒമ്പത്, സിപിഐ നാല് എന്നിങ്ങനെയാണ് സീറ്റുനില.
ഇത്തവണ പുതുതായി തലനാട് ഡിവിഷന്‍കൂടി നിലവിൽ വന്നു. തലനാട് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയാല്‍ കേരള കോണ്‍ഗ്രസ്-എം സിപിഎമ്മിനു ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. ഇന്നലത്തെ ചര്‍ച്ചയില്‍ ചില സീറ്റുകള്‍ വച്ചുമാറുന്നതും
ചര്‍ച്ചയായി. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ മുണ്ടക്കയം സീറ്റ് കേരള കോണ്‍ഗ്രസ് -എം താത്പര്യപ്പെട്ടെങ്കിലും സിപിഎം തയാറായില്ല.സിപിഐയുടെ കങ്ങഴ, വാകത്താനം സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ്-എം വച്ചുമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ അയര്‍ക്കുന്നം നല്‍കാമെന്നാണ് പറയുന്നത്. സിപിഐയുടെ ജനറല്‍ സീറ്റ് ഒരെണ്ണം കൂടി നേടാനാണ് കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ശ്രമം. കങ്ങഴ
വിട്ടുകൊടുക്കാതെ വാകത്താനം വിട്ടുനല്‍കാന്‍ സിപിഐയില്‍ ആലോചനയുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം
അറിയിക്കാമെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. ഇന്നലത്തെ യോഗത്തില്‍
നിലവില്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് -എം പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനിടെ ജില്ലാ പഞ്ചായത്തിലേക്ക്
പരിഗണിക്കുന്നില്ലെന്ന ചെറുകക്ഷികള്‍ പരാതി ഉന്നയിച്ചു. ജനതാദള്‍ സെക്കുലര്‍, എന്‍സിപി എസ് കക്ഷികളുമായും എല്‍ഡിഎഫ് ചര്‍ച്ച നടത്താനും തീരുമാനമായി.

8 thoughts on “എല്‍ഡിഎഫില്‍ വീണ്ടും ചര്‍ച്ച;മുണ്ടക്കയം സീറ്റ് കേരള കോണ്‍ഗ്രസ് -എം താത്പര്യപ്പെട്ടെങ്കിലും സിപിഎം തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!